Breaking News

കടുവകളുടെ കണക്കെടുപ്പ്: നിരീക്ഷണ ക്യാമറ സ്ഥാപിച്ചു…

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍, ദേശീയതലത്തില്‍ കടുവകളുടെ എണ്ണം കണക്കാക്കുന്നതിെന്‍റ ഭാഗമായി കണ്ണൂര്‍ വനം ഡിവിഷന് കീഴിലും ആറളം വന്യജീവി സങ്കേതം ഡിവിഷന് കീഴിലും കടുവകളുടെ കണക്കെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പറമ്ബിക്കുളം ഫൗണ്ടേഷെന്‍റ മേല്‍നോട്ടത്തിലാണ് സംസ്ഥാനത്തെ കണക്കെടുപ്പ് നടത്തുന്നത്. രണ്ട് വര്‍ഷം കൂടുമ്ബോഴാണ് കടുവകളുടെ കണക്കെടുപ്പ്. ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന് കീഴില്‍ 16 ഇടങ്ങളിലും കണ്ണൂര്‍ വനം ഡിവിഷന് കീഴിലെ കണ്ണവത്ത് എട്ടിടങ്ങളിലും നിരീക്ഷണ കാമറ സ്ഥാപിച്ചതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ആറളം വന്യജീവി സങ്കേതത്തിലും കണ്ണവം, കൊട്ടിയൂര്‍ വനങ്ങളിലുമാണ് കടുവകളുടെ കണക്കെടുക്കുന്നതിന് കാമറ സ്ഥാപിച്ചത്. വയനാട് വന്യജീവി സങ്കേതവുമായി ബന്ധമുള്ളതിനാല്‍ ആറളത്തും കൊട്ടിയൂരിലും കണ്ണവത്തും കടുവകളുടെ സാന്നിധ്യമുണ്ട്. 55 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ആറളം വന്യജീവി സങ്കേതത്തില്‍ അഞ്ചോ ആറോ കടുവകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആറളം വൈല്‍ഡ് ലൈഫ് മുന്‍വാര്‍ഡന്‍ കെ. ഷജ്ന പറഞ്ഞു. കാമറ സ്ഥാപിക്കാനും നിരീക്ഷിക്കാനും ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഒന്നര മുതല്‍ രണ്ടടിവരെ ഉയരത്തിലാണ് കാമറ സ്ഥാപിക്കുക.

30 ദിവസമാണ് നിരീക്ഷണം നടത്തുകയെന്ന് കണ്ണൂര്‍ ഡി.എഫ്.ഒ പി. കാര്‍ത്തിക് ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രത്യേക ലോഹക്കൂട്ടിലാണ് കാമറ സ്ഥാപിക്കുക. കാമറയിലെ വിവരങ്ങള്‍ ശേഖരിച്ച്‌ പറമ്ബിക്കുളം ഫൗണ്ടേഷനാണ് കണക്കെടുപ്പ് പ്രസിദ്ധീകരിക്കുക. മൂന്ന് ഘട്ടങ്ങളായാണ് കണക്കെടുപ്പ്. കാമറ സ്ഥാപിച്ചും നേര്‍ക്കാഴ്ചയിലും കാല്‍പാടുകള്‍, അടയാളങ്ങള്‍, അവശിഷ്ടങ്ങള്‍ എന്നിവ ശാസ്ത്രീയ പരിശോധന നടത്തിയും കടുവകളുടെ സാന്നിധ്യം കണക്കാക്കും. കേരളത്തിലെ കടുവകളുടെ പകുതിയോളവും വയനാടന്‍ കാടുകളിലാണെന്നാണ് കണക്ക്. സംസ്ഥാനത്ത് 190 കടുവകളുള്ളതായി കണക്കാക്കിയതില്‍ 84 എണ്ണവും വയനാട്ടിലാണെന്നാണ് ലഭ്യമായ വിവരം. സംസ്ഥാനത്തെ കടുവ സങ്കേതങ്ങളായ പെരിയാറിനെയും പറമ്ബിക്കുളത്തെയും പിന്നിലാക്കിയാണ് വയനാട് കടുവകളുടെ എണ്ണത്തില്‍ ഒന്നാമതുള്ളത്. വനംവകുപ്പ് 2016-17ല്‍ പറമ്ബിക്കുളം, പെരിയാര്‍ കടുവസംരക്ഷണ കേന്ദ്രം ഫൗണ്ടേഷനുമായി സഹകരിച്ച്‌ നടത്തിയ സര്‍വേയില്‍ കര്‍ണാടക – തമിഴ്‌നാട് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന വയനാട്, വയനാട് സൗത്ത്, നോര്‍ത്ത് വയനാട് വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണ്ടെത്തി.

വയനാട് വന്യജീവി സങ്കേതത്തില്‍ 75 കടുവകളെ കണ്ടു. നോര്‍ത്ത് വയനാട് ഡിവിഷനില്‍ അഞ്ചും സൗത്ത് വയനാട് ഡിവിഷനില്‍ നാലും കടുവകളെ കണ്ടെത്തി. കേരളത്തിലെ കടുവസങ്കേതങ്ങളായ പെരിയാറിലും പറമ്ബിക്കുളത്തും 25 കടുവകള്‍ വീതമാണുള്ളത്. വയനാട് വന്യജീവി സങ്കേതത്തില്‍ 100 ചതുരശ്ര കിലോമീറ്ററില്‍ 13 കടുവകളാണുള്ളതെങ്കില്‍ പറമ്ബിക്കുളത്ത് 1.8, പെരിയാറില്‍ 1.36 എന്നിങ്ങനെയാണ് 100 ചതുരശ്ര കിലോമീറ്ററിലുള്ള കണക്ക്. ആവാസവ്യവസ്ഥയുടെ നശീകരണവും വേട്ടയാടലും മൂലം കടുവകളുടെ എണ്ണം അന്താരാഷ്ട്ര തലത്തില്‍ കുറയുകയാണ്. എന്നാല്‍, ഇന്ത്യയില്‍ പ്രത്യേകിച്ച്‌ കേരളത്തില്‍ കടുവയുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ നിഗമനം. ഇപ്പോള്‍ നടത്തുന്ന കണക്കെടുപ്പ് വിവരം അടുത്ത വര്‍ഷമാണ് പ്രസിദ്ധീകരിക്കുക.

 

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …