Breaking News

കോവിഡ്: പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി

സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാർജ് മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ.

എത്രയും വേഗം കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ഈ പുതുക്കിയ മാർഗരേഖ നടപ്പിലാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നേരിയ (മൈൽഡ്), മിതമായ (മോഡറേറ്റ്), ഗുരുതര (സിവിയർ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കോവിഡ് രോഗികൾക്ക് ആശുപത്രികളിൽ വിദഗ്ധ ചികിത്സ നൽകുന്നത്. രക്തത്തിലെ ഓക്‌സിജൻറെ അളവ് 94 ന് മുകളിലുള്ള രോഗികളാണ് മൈൽഡ് വിഭാഗത്തിൽ വരിക.

ഓക്‌സിജൻറെ അളവ് 91 മുതൽ 94 വരെയുള്ള രോഗികളെ മോഡറേറ്റ് വിഭാഗത്തിലും, ഓക്‌സിജൻറെ അളവ് 90ന് താഴെയുള്ള രോഗികളെ സിവിയർ വിഭാഗത്തിലുമാണ് പെടുത്തിയിരിക്കുന്നത്.

മൈൽഡ് വിഭാഗത്തിലും മോഡറേറ്റ് വിഭാഗത്തിലുമുള്ള രോഗികളെ റാപ്പിഡ് ആൻറിജൻ ടെസ്റ്റ് ചെയ്യാതെ തന്നെ ഇനി പറയുന്ന നിർദേശങ്ങളനുസരിച്ച്‌ ഡിസ്ചാർജ് ചെയ്യാവുന്നതാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …