Breaking News

ഐപിഎൽ പതിമൂന്നാം സീസൻ സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെ…

ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) പതിമൂന്നാമത് സീസൺ എപ്പോൾ ആരംഭിക്കുമെന്നതു സംബന്ധിച്ച്‌ അന്തിമ തീരുമാനമായി. സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെയാണ് ഈ വർഷം ഐപിഎൽ നടക്കുക.

ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐപിഎല്ലിൻറെ സമയക്രമം ബിസിസിഐ അനൗദ്യോഗികമായി ടീമുകളെ അറിയിച്ചു. ഐപിഎൽ ഭരണസമിതി യോഗം ഉടൻ ചേരും.

എങ്കിലും ടൂർണമെൻറിൻറെ സമയക്രമം തീരുമാനമായിട്ടുണ്ട്. സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെയാണ് ഈ വർഷം ഐപിഎൽ നടക്കുക. ഇതിന് കേന്ദ്രസർക്കാരിൻറെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

51 ദിവസം നീണ്ടുനിൽക്കുന്ന സമ്ബൂർണ ഐപിഎൽ നടക്കുകയെന്നും ബ്രിജേഷ് പട്ടേൽ വ്യക്തമാക്കി. കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒക്ടോബർ-നവംബറിൽ ഓസ്ട്രേലിയയിൽ

നടക്കേണ്ടിയിരുന്ന ഐസിസി ട്വൻറി-20 ലോകകപ്പ് ക്രിക്കറ്റ് മാറ്റിവച്ചതോടെയാണ് ഐപിഎല്ലിന് വഴിയൊരുങ്ങിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എന്തൊക്കെ മുൻകരുതലുകളോടെയാണ് ടൂർണമെൻറ് നടത്തേണ്ടതെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ഇക്കാര്യത്തിൽ ഔദ്യോഗികമായി യുഎഇ ക്രിക്കറ്റ് ബോർഡിന് കത്തു നൽകുമെന്നും പട്ടേൽ അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …