Breaking News

പയ്യോളിയില്‍ ഷിഗല്ല; ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്…

നഗരസഭയിലെ 20ാം ഡിവിഷനായ നെല്യേരി മാണിക്കോത്ത് ആറു വയസ്സുകാരന് ഷിഗല്ല ബാധിച്ചതായി സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം കുട്ടിക്ക് പനിയും ഛര്‍ദിയും പിടിപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും

പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍, വീട്ടിലെ മറ്റുള്ളവര്‍ക്കോ സമീപവീടുകളിലുള്ളവര്‍ക്കോ രോഗം കണ്ടെത്തിയിട്ടില്ലെന്ന്

ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ അമ്ബതോളം വീടുകളില്‍ അധികൃതര്‍ ജാഗ്രത നിര്‍ദേശവും സമീപത്തെ പ്രിയദര്‍ശിനി ശിശുമന്ദിരത്തില്‍ ബോധവത്കരണ ക്ലാസും നടത്തി.

വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …